ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള അർജൻ്റീന ടീം പ്രഖ്യാപിച്ചു
ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിനെ കോച്ച് ലയണൽ സ്കലോനി പ്രഖ്യാപിച്ചു. 30 അംഗ സ്ക്വോഡിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, പൗളോ ഡിബാല
Read moreഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിനെ കോച്ച് ലയണൽ സ്കലോനി പ്രഖ്യാപിച്ചു. 30 അംഗ സ്ക്വോഡിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, പൗളോ ഡിബാല
Read moreഒക്ടോബറിൽ നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ നെയ്മർ, പാലിപ്പെ കുട്ടീഞ്ഞോ, റോബർട്ടോ ഫിർമിനോ, ആലിസ്സൺ
Read moreഈ വർഷത്തെ ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന ഗോൾഡൻ ബോയ് ലിസ്റ്റ് പുറത്ത്. നാല്പത് അംഗലിസ്റ്റ് ആണ് പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർ താരങ്ങളായ ഫാറ്റി, വിനീഷ്യസ്, റോഡ്രിഗോ, ഹാലന്റ്,
Read morePSG vs ഒളിംപിക് മാഴ്സെ മത്സരത്തിലെ റെഡ് കാർഡുകളെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്ന ലീഗ് വൺ അധികൃതർ താരങ്ങൾക്കെതിരെയുള്ള ശിക്ഷാ നടപടികൾ തീരുമാനിച്ചു. റെഡ്കാർഡ് കണ്ട
Read moreസൗത്തമേരിക്കൻ മേഘലയിലെ പത്ത് ടീമുകൾ പങ്കെടുക്കുന്ന വേൾഡ് കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഒക്ടോബറിൽ തന്നെ നടക്കുമെന്ന് കോൺമെബോൾ (CONMEBOL) അറിയിച്ചു. ഇന്നലെ ഫിഫ പ്രസിഡൻ്റ് ജിയാനി
Read moreവേൾഡ് കപ്പ് യോഗത റൗണ്ട് മത്സരങ്ങൾ എപ്പോൾ വേണമെങ്കിലും കളിക്കാൻ തൻ്റെ ടീം തയ്യാറാണെന്ന് അർജൻ്റൈൻ ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനി. കൊറോണ വൈറസ് ഭീതി
Read moreചൈനീസ് ലീഗിൽ കളിക്കുന്ന ബ്രസീലിയൻ താരം ഓസ്ക്കാറിന് യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങാൻ ആഗ്രഹം. ഫോക്സ് സ്പോർട്സ് ബ്രസീലിനോടാണ് താരം തന്നെ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയത്. എന്നാൽ നിലവിൽ
Read moreഫ്രഞ്ച് ക്ലബ്ബ് PSGയെ ഈ സീസണിൽ നയിക്കുക ബ്രസീലിയൻ താരം മാർക്കീഞ്ഞോസ് ആയിരിക്കുമെന്ന് പരിശീലകൻ തോമസ് ടുഷൽ അറിയിച്ചു. ഇന്ന് നടക്കുന്ന മെറ്റ്സുമായുള്ള ലീഗ് വൺ മത്സരത്തിന്
Read moreമിറലം പ്യാനിക്കിനെ FC ബാഴ്സലോണ തങ്ങളുടെ താരമായി ഔദ്യോഗികമായി അവതരിപ്പിച്ചു. കഴിഞ്ഞ സീസണിൽ ആർതർ മെലോ അണിഞ്ഞിരുന്ന എട്ടാം നമ്പർ ജഴ്സിയാണ് പ്യാനിക്കിന് നൽകിയിരിക്കുന്നത്. പ്രസൻ്റേഷൻ ചടങ്ങിൽ
Read morePSG vs ഒളിമ്പിക് മാഴ്സെ മത്സരത്തിൽ നെയ്മറെ മാഴ്സെ താരം ആൽവരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന വീഡിയോ ബീൻ സ്പോർട്സ് പുറത്ത് വിട്ടു.
Read more