ദൈനംദിനം മൂർച്ചയേറുന്ന സഖ്യമായി മെസ്സി-ഗ്രീസ്‌മാൻ, കണക്കുകൾ!
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ ആവേശകരമായ വിജയം കരസ്ഥമാക്കിയിരുന്നു. രണ്ടു ഗോളിന് പിറകിൽ നിന്ന ബാഴ്സ പിന്നീട് അഞ്ച്
Read moreഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ ആവേശകരമായ വിജയം കരസ്ഥമാക്കിയിരുന്നു. രണ്ടു ഗോളിന് പിറകിൽ നിന്ന ബാഴ്സ പിന്നീട് അഞ്ച്
Read moreആവേശകരവും അത്ഭുതകരവുമായ ഒരു തിരിച്ചു വരവാണ് ഇന്നലത്തെ മത്സരത്തിൽ ബാഴ്സ നടത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനുട്ട് മാത്രം ബാക്കി നിൽക്കെ രണ്ട് ഗോളിന്
Read more88-ആം മിനുട്ട് വരെ രണ്ടു ഗോളിന് പിറകിൽ നിൽക്കുക. അതിന് ശേഷം അഞ്ചെണ്ണം തിരിച്ചടിക്കുക. ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന ഉദ്വേഗജനകമായ മത്സരമാണ് ഇന്നലെ കോപ്പ ഡെൽ
Read moreഎഫ്സി ബാഴ്സലോണയിൽ എത്തിയ ശേഷം തന്റെ യഥാർത്ഥ ഫോമിലേക്കുയരാൻ ഗ്രീസ്‌മാന് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഈ സീസണിൽ പരിശീലകനായി എത്തിയ കൂമാൻ ഗ്രീസ്‌മാന് അനുയോജ്യമായതെല്ലാം ചെയ്തു
Read moreകഴിഞ്ഞ ദിവസം നടന്ന സൂപ്പർ കോപ്പ ഫൈനലിൽ 3-2 എന്ന സ്കോറിന് അത്‌ലെറ്റിക്ക് ബിൽബാവോയോട് തോൽവി ഏറ്റുവാങ്ങി ബാഴ്‌സ കിരീടം നഷ്ടപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഇരട്ടഗോളുകൾ നേടി ഗ്രീസ്‌മാൻ
Read moreഇന്നലെ നടന്ന സൂപ്പർ കോപ്പയിൽ നടന്ന ഫൈനലിൽ അത്‌ലെറ്റിക്ക് ബിൽബാവോക്ക് മുന്നിൽ കിരീടം അടിയറവ് വെക്കാനായിരുന്നു ബാഴ്സയുടെ വിധി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അത്‌ലെറ്റിക്കോ ബിൽബാവോ ബാഴ്സയെ
Read moreഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഗ്രനാഡയെ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടാൻ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന് സാധിച്ചിരുന്നു.
Read moreഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഗ്രനാഡയെ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ അന്റോയിൻ ഗ്രീസ്‌മാനും ലയണൽ മെസ്സിയുമാണ് ബാഴ്സക്ക്
Read moreലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സ ഗ്രനാഡയെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ വീതം നേടിയ സൂപ്പർ താരങ്ങളായ
Read moreഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ ഹുയസ്ക്കയെ തകർത്തു വിട്ടത്. മത്സരത്തിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ഡിജോങ് ആണ് ഗോൾ നേടിയത്.
Read more